23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021

CMFRI, Library (2021) 23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021. Janmabhumi.

[img]
Preview
Text
Janmabhumi_26-11-2021.pdf

Download (240kB) | Preview

Abstract

നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട് മാസം നീണ്ട് നിൽക്കുന്ന കൃഷിയിൽ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാൽ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയിൽ ഇക്കാലയളവിൽ ബയോഫ്ളോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് തിലാപ്പിയക്ക് 500 ഗ്രാം വരെ തൂക്കം ലഭിക്കും.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 01 Dec 2021 07:08
Last Modified: 01 Dec 2021 07:28
URI: http://eprints.cmfri.org.in/id/eprint/15555

Actions (login required)

View Item View Item