തീരസംരക്ഷണം, ഹാർബർ സമഗ്ര റിപ്പോര്‍ട്ട് ആറു മാസത്തിനകം - Deepika dated 8th July 2016

CMFRI, Library (2016) തീരസംരക്ഷണം, ഹാർബർ സമഗ്ര റിപ്പോര്‍ട്ട് ആറു മാസത്തിനകം - Deepika dated 8th July 2016. Deepika.

[img]
Preview
Text
Deepika_July 8.pdf

Download (301kB) | Preview
Related URLs:

    Abstract

    തീരസംരക്ഷണം, ഹാര്‍ബര്‍, ഫിഷ്‌ലാന്റിങ് സെന്റര്‍ എന്നിവ സംബന്ധിച്ച സമഗ്ര പദ്ധതി ആറു മാസത്തിനകം രൂപപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപന അധികൃതരുമായി കൊച്ചി സി.എം.എഫ്.ആര്‍.ഐയില്‍ നടത്തിയ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടു കേന്ദ്രസ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയില്‍ നാലു സ്ഥാപനങ്ങളുടേതുമാത്രമാണ് പൂര്‍ത്തിയായത്. തുടര്‍ചര്‍ച്ച 26നു നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് 596 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള തീരദേശമാണുളളത്. 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ ഈ മേഖലയിലെ വികസനം സംബന്ധിച്ചുണ്ടാക്കിയ കാഴ്ചപ്പാടിന് അനുസൃതമായി പിന്നീട് പോകാനായില്ല. എവിടെയൊക്കെ ഹാര്‍ബര്‍ വേണമെന്നും ഫിഷ്‌ലാന്റിങ് സെന്റര്‍ എവിടെയാകാമെന്നും ഒരുധാരണയും പിന്നീടുണ്ടായില്ല മന്ത്രി വ്യക്തമാക്കി.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 12 Jul 2016 06:35
    Last Modified: 12 Jul 2016 06:43
    URI: http://eprints.cmfri.org.in/id/eprint/10905

    Actions (login required)

    View Item View Item